ആഴുന്ന കടലിനോപ്പം അസ്തമിക്കുന്ന സ്യൂര്യന്‍


സന്ത്യാസമയം തുടങ്ങാറായി . ഓരോ നിവാസികളും അവരുടെ കൂടണയാന്‍ തുടങ്ങി . പക്ഷികളും മിണ്ടാ പ്രാണികളും അവരുടെ പ്രാതങ്ങളെല്ലാം കഴിച്ച് സ്വന്തം കൂടറയിലേക്ക് ചാടാന്‍ അത്യാഗ്രഹം . ചാടുന്ന രംഗം ഈ സുര്യന്‍ കാണുകയാണ് . കടലിന്റെ അടിയിലേക്ക് തിരക്കാനായി സുര്യന്‍ ഇതാ ഇന്നും നമ്മോട് വിചപറയുകയാണ് . പക്ഷെ പലരും തീര്‍ക്കാറായ അവസ്ഥയിലേക്ക് എത്തുകയാണ്

 . ഓരോ വസ്ഥുക്കളും ചെടികളും വാടി തുടങ്ങി മേഖങ്ങള്‍ വാടി തീരാറായി . ചില നിവാസികള്‍ ജോലി സ്ഥലത്ത് കഷ്ടപ്പെടുകയാണ് . പള്ളികളില്‍ നിന്ന് ബാന്കിന്റെ ശബ്ദം ഉയര്‍ന്നു വരുന്നു . മുസ്ലിം സഹോദരങ്ങള്‍ പള്ളിയിലേക്ക് നീങ്ങുന്ന രംഗം അര കണ്ണില്‍ സുര്യന്‍ ശ്രദ്ദിക്കുകയാണ് . രാത്രി കാലം തുടര്‍ന്നു വരികയാണ് .

 ആ സമയം മുഅ്മിനുകള്‍ ഓതുന്ന ഖുര്‍ആന്‍ ശബ്ദം കേള്‍ക്കുകയാണ് . അതേ സമയം സൂര്യന്‍ കടലിനടിയിലേക്ക് താഴ്ന്നു . രാത്രി ജീവിതം മനുഷ്യര്‍ തുടര്‍ന്നു . ഭൂമിയെ ഇരുട്ടുള്ള ആകാശത്തില്‍ വെളിച്ചമുള്ള ചന്ദ്രന്‍ നോക്കി നുല്‍ക്കുകയാണ് . വീടുകളില്‍ വെളിച്ചം പരന്നു തുടങ്ങി. ചന്ദ്രന്‍ വിദ്യാര്‍ത്ഥികളുടെ മധുരമായ ഖുര്‍ആന്‍ വാചകങ്ങളും കേട്ട് ആസ്വദിക്കുകയാണ്

. ഇരുട്ടു കൂടിയ കാട്ടിനകത്ത് മൃഗങ്ങളുടെ ശബ്ദം. രാത്രി മനുഷ്യന്‍ വെളിച്ചമില്ലാതെ ഏകനായി നടക്കുമ്പോഴാണ് വെളിച്ചത്തെ വീണ്ടെടുക്കുന്നത്. നിശബ്ദം നിറഞ്ഞ പരന്ന ലോകത്ത് പരിപാടികളുടെ ശബ്ദവും പ്രകാശവും കണ്ട് നക്ഷത്രങ്ങള്‍ പഞ്ചിരിക്കുകയാണ്...

രചന.മുഹമ്മദ് നൗഫല്‍

1 Comments

Previous Post Next Post