ഉമ്മയുടെ ജീവിത കാലം



സന്ത്യ്‌യുടെ കണ്ണു നീരിലും വേദനയുടെ ദേഹത്തിലും വിയര്‍പ്പിന്റെ അഗ്നമുറിയിലും സ്വന്തം ശരീരത്തെ വകവെക്കാതെ തന്‍ ഉറങ്ങാതെ സ്വന്തം കുഞ്ഞു പൈതലിന് കാവല്‍ നില്‍ക്കുന്ന സന്‍ മനസ്സിന്റെ ഉടമയണ്. ഒരു അധ്യാപകനായും നമ്മെ പൊന്നു പോലെ നയിക്കുന്നു.

 നാം തെറ്റു വഴിയിലൂടെ കടന്നു പോകുമ്പോള്‍ ആപുന്നാര മനസ്സിലൊഴുകുന്ന നല്ല വാചകങ്ങളാണ് നമ്മെ വഴിത്തിരിയിലേക്ക് നയിക്കുന്നത് സ്വന്തം ജീവിതം വിടവാങ്ങി നമുക്ക് ഉറക്കമേന്നോ അന്നമെന്നോ നോക്കാതെ നമുക്ക് വേണ്ടി ഉന്ന ജീവിതം കാണുന്ന നല്ല മനസ്സിന്റെ ഉടമയാണ് ജീവിത മരണത്തിലേക്ക് കിടക്കു ള്‍ കഥകള്‍ നമ്മെ ഓ്ര്‍മിപ്പിച്ച് നാം ഉറങ്ങുന്നതു വരെ കഥകള്‍ ചൊല്ലി നമ്മെ വേഗത്തില്‍ ഉറക്കും. 

ഏതു മഹാനിന്റെയും പണ്ഡിതന്റെയും അധ്യാപകന്റെയും പിന്നില്‍ ഉമ്മയുടെ സല്‍സ്വഭാവമാണ് അവരെ ഉയര്‍ച്ചയിലെത്തിക്കുന്നത്. ഈ പുതുതലമുറകാലത്ത് ഉമ്മയുടെ മഖത്തേക്കും അവരുടെ പേര് പോലും വിളിക്കാത്ത കാലമാണ്. 

ഒരോ മകന്റെയും ശരീരത്തിന്ന് മുറിവ് പറ്റിയാല്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം ഉമ്മ എന്ന പുണ്യ നാമമാണ്. മകന്റെ ജീവിതമാണ് ഒരോ അമ്മയുടെ സമാധാനം പത്ത് മാസം ഗര്‍ഭം ചുമന്ന് സ്വന്തം ജീവിതം തന്നെ മക്കള്‍ വേണ്ടി മാറ്റി വെക്കുന്ന മാതാവാണ് നമ്മു ഒരോരുത്തരുടെയും ഉമ്മ. നാം ഉമ്മയെ എതൃ വേതനിപ്പിച്ചാലും അവര്‍ നമ്മെ മറക്കുകയില്ല.


മുഹമ്മദ് നൗഫല്‍

Post a Comment

Previous Post Next Post